കുട്ടനാട്ടിലെ ശുചിയാക്കൽ പരിപാടികൾ അപ്പപ്പോൾ നിയന്ത്രിക്കുന്നതിനും വിവരങ്ങൾ കൈമാറുന്നതിനും കളക്ട്രേറ്റിൽ കൺട്രോൾ റൂം ആരംഭിക്കും. നിലവിലെ കൺട്രോൾ റൂം തന്നെയാകും ഇവിടെ പ്രവർത്തിക്കുക.