ആലപ്പുഴലജ്നത്തുള്‍ സ്കൂളില്‍ സംഘടിപ്പിച്ച സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ശുപാര്‍ശ ചെയ്ത് അര്‍ഹര്‍ക്ക് അനുവദിച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്നുകോടി അഞ്ചുലക്ഷത്തിനാല്‍പ്പത്തീരായിരം രൂപയെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞുസി.എം.ഡി.ആര്‍.എഫിലേക്ക് വന്ന എല്ലാ അപേക്ഷകളും തീര്‍പ്പാക്കി.

1699 അപേക്ഷകളാണ് അനുവദിച്ചത്ക്യാന്‍സര്‍ രോഗികള്‍ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍,കിഡ്നി രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് തുക ലഭിച്ചത്ഒരു മണിക്കൂര്‍ കൊണ്ട് മന്ത്രിമാരായ ജി.സുധാകരന്‍ഡോ.തോമസ് ഐസക്പി.തിലോത്തമന്‍ എന്നിവര്‍ വേഗത്തില്‍ തന്നെ അപേക്ഷകള്‍ പരിശോധിച്ച് സി.എം.ഡി.ആര്‍.എഫിലെ എല്ലാ അപേക്ഷകളും തീര്‍പ്പാക്കിആദ്യ ദിനത്തിലെ പരാതികളില്‍ അമ്പലപ്പുഴചേര്‍ത്തല താലൂക്കുകളില്‍ നിന്നും ഓണ്‍ലൈനായും നേരിട്ടും 4839 പരാതികളാണ് ലഭിച്ചത്ഓണ്‍ലൈനായി 3161 പരാതികളുംനേരിട്ട് 1678 പരാതികളും ലഭിച്ചു4287 പരാതികളില്‍ ആദ്യ ദിനം തീര്‍പ്പ് കല്‍പ്പിച്ചുശേഷിക്കുന്ന അപേക്ഷകള്‍ പൂര്‍ണമല്ലാത്തതിനാലും വേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്രാവിലെ 9.30 ഓടെ തന്നെ മന്ത്രിമാരെല്ലാം വേദിയില്‍ എത്തിയിരുന്നുവൈകിട്ട് ആറുമണിയോടെയാണ് അദാലത്ത് അവസാനിച്ചത്ഇടവേളകള്‍ ഇല്ലാതെയായിരുന്നു അദാലത്ത് പുരോഗമിച്ചത്.

എല്ലാ ഗവണ്‍മെന്റ് വകുപ്പുകളും വളരെ കൃത്യമായി റിപ്പോര്‍ട്ടുകള്‍ വച്ചിരുന്നതായി മന്ത്രി ജി.സുധാകരന്‍ പറഞ്ഞുപോലീസിന്റെയും കളക്ടറുടെ നേതൃത്വത്തിലും മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്ന് മന്ത്രി ചൂണ്ടിക്കാട്ടിസ്പെഷ്യല്‍ പോലീസിന്റെ സേവനവും അദാലത്ത് വേദിക്ക് സമീപം ഏര്‍പ്പെടുത്തിയിരുന്നു.