പരിതസ്ഥിതികളോട് ധീരമായി പ്രതികരിക്കാന്‍ ശേഷിയുള്ളവരായി കുട്ടികള്‍ വളരണമെന്ന് സഹകരണ, ദേവസ്വം, വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതിയില്‍ 45 ദിവസം നീളുന്ന കിളിക്കൂട്ടം അവധിക്കാല ക്ലാസുകള്‍ ഉദ്ഘാടനം ചെയ്തു…
മലയാളം തെറ്റുകൂടാതെ എഴുതുവാനും പറയുവാനും പ്രാഥമികതലം മുതല്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ച കേരള ഭാഷാ പാഠശാലക്ക് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ തുടക്കമായി. ഭാഷാ പണ്ഡിതന്‍ വട്ടപ്പറമ്പില്‍ പീതാംബരന്‍…
ഒളിമ്പിക്‌സ് കോമൺവെൽത്ത് തുടങ്ങിയ അന്തർദേശീയ കായിക മത്സരങ്ങളിൽ മെഡൽ നേടുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ നടപ്പിലാക്കുന്ന എലൈറ്റ് ട്രെയിനിംഗ് പദ്ധതിയിലേയ്ക്ക് കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നു. 2016-17, 2017- 18 വർഷങ്ങളിൽ…
*തിരുവനന്തപുരത്ത് അതിഥിത്തൊഴിലാളികള്‍ക്ക് ഫെസിലിറ്റേഷന്‍ സെന്റര്‍ തുറന്നു സംസ്ഥാനത്ത് ജോലിചെയ്യാന്‍ എത്തുന്ന അതിഥിത്താഴിലാളികള്‍ക്ക് സംസ്ഥാനത്തെ തൊഴിലാളികള്‍ക്ക് ബാധകമായ എല്ലാ നിയമ പരിരക്ഷയും ഉറപ്പാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ഇതിനായി തൊഴില്‍…
* നിയമസഭയുടെ ഏഴു ഗ്രന്ഥങ്ങളുടെ പ്രകാശനം നിര്‍വഹിച്ചു ഒട്ടേറെ സവിശേഷതകള്‍ കേരള നിയമസഭയ്ക്ക് അവകാശപ്പെടാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. 'കേരള നിയമസഭ- നടപടിക്രമങ്ങളും കീഴ്‌വഴക്കങ്ങളും' ഉള്‍പ്പെടെ ഏഴു ഗ്രന്ഥങ്ങളുടെ പ്രകാശനചടങ്ങ് ഉദ്ഘാടനം ചെയ്തു…
കാനായിയുടെ ശില്‍പങ്ങള്‍ യാഥാസ്ഥിതിക നിലപാടുകള്‍ക്ക് പ്രഹരമേല്‍പ്പിക്കുന്നതും പുരോഗമനപരമായ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെയ്ക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച പ്രിയ ശില്‍പി കാനായിക്ക് ആദരം എന്ന പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു…
*ഡെലിവറി ചെലാന്‍ വ്യവസായ വകുപ്പ് മന്ത്രി കൈമാറി കെ.എസ്.ഡി.പി യില്‍ ഉത്പാദിപ്പിക്കുന്ന മരുന്നുകള്‍ തമിഴ്‌നാട് സര്‍ക്കാരിനു വില്‍ക്കുന്നതിനുള്ള ഡെലിവറി ചെലാന്‍ വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ തമിഴ്‌നാട് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മാനേജിംഗ്…
സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന സാംസ്‌കാരിക പഠനയാത്ര മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭാ മന്ദിരത്തിനുമുന്നില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സംസ്ഥാനത്തെ വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന സാംസ്‌കാരിക പഠനയാത്രയില്‍ രണ്ടു വാഹനങ്ങളില്‍ 88 വിദ്യാര്‍ത്ഥികള്‍…
നീലഗിരി വരയാടുകളുടെ പ്രജനനകാലമായതിനാൽ ഇരവികുളം ദേശീയോദ്യാനത്തിൽ സന്ദർശകർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഏപ്രിൽ 15 വരെ നീട്ടിയതായി ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ അറിയിച്ചു.
കാട്ടുതീ പടരാനുള്ള സാദ്ധ്യതയും വന്യമൃഗങ്ങളുടേയും സന്ദർശകരുടേയും സുരക്ഷിതത്വവും കണക്കിലെടുത്ത് ആറളം, കൊട്ടിയൂർ, ചിമ്മിനി എന്നീ വന്യജീവി സങ്കേതങ്ങളിലും ചൂലന്നൂർ മയിൽ സങ്കേതത്തിലും മെയ് 31 വരെ സന്ദർശകർക്ക് പ്രവേശനം നിരോധിച്ചതായി ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ…